ആട്ടകത്തിയും മദ്രാസും ചെയ്ത സംവിധായകനിൽ നിന്ന് എന്നിലെ പ്രേക്ഷകൻ എന്ത് പ്രതീക്ഷിച്ചോ അതാണ് കബാലി .
നിലാവാരമുള്ള തിരക്കഥയുടെയും രജനിയുടെ സ്‌ക്രീൻ പ്രെസെൻസിന്റെയും ഒപ്പം രഞ്ജിത് എന്ന സംവിധായകന്റെ ക്രാഫ്റ്റും കൂടി ചേർന്നപ്പോൾ കബാലി മികച്ചൊരു തിയേറ്റർ അനുഭവമായി മാറുന്നു .
അമാനുഷികതയിൽ നിന്ന് ഇറങ്ങി വന്ന ഒരു രജനി കഥാപാത്രത്തെ നാളുകൾക്കു ശേഷം കാണാൻ കഴിഞ്ഞു എന്നതാണ് കബാലിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് .
കബലിക്കൊപ്പം തന്നെ മറ്റ് കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാൻ സംവിധായകന് കഴിഞ്ഞു എന്നത് അഭിനന്ദനീയമാണ് .ധൻസികയും രാധികാ ആപ്തയും ആട്ടകത്തി ദിനേശും ഉൾപ്പെടെ എല്ലാവരും കയ്യടി അർഹിക്കുന്നു .
സന്തോഷ് നാരായണന്റെ 'നേരുപ്പ് ഡാ' സോങങ് തീർത്ത ആമ്പിയൻസ് അവർണ്ണനീയമാണ് ,ഒപ്പം ഒർജിനൽ സ്കോറും .
മുള്ളും മലരും ,ദളപതിയും ഉൾപ്പെടുന്ന എന്റെ മനസ്സിലെ രജനിയുടെ മികച്ച സിനിമകളുടെ കൂട്ടത്തിലാണ് കബാലിയുടെ സ്ഥാനം .
ബാഷയോ പടയപ്പയോ പോലെ ഉള്ള ഒരു രജനി ഫിലിം പ്രതീക്ഷിച്ച പോകുന്നവരെ കബാലി നിരാശപ്പെടുത്തും.
രജനി 'അഭിനയിച്ച ' ,സംവിധായകന്റെ ക്രാഫ്റ്റുള്ള ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് കബാലി ഒരു അനുഭവമാണ് .തീർച്ച .
നിലാവാരമുള്ള തിരക്കഥയുടെയും രജനിയുടെ സ്‌ക്രീൻ പ്രെസെൻസിന്റെയും ഒപ്പം രഞ്ജിത് എന്ന സംവിധായകന്റെ ക്രാഫ്റ്റും കൂടി ചേർന്നപ്പോൾ കബാലി മികച്ചൊരു തിയേറ്റർ അനുഭവമായി മാറുന്നു .
അമാനുഷികതയിൽ നിന്ന് ഇറങ്ങി വന്ന ഒരു രജനി കഥാപാത്രത്തെ നാളുകൾക്കു ശേഷം കാണാൻ കഴിഞ്ഞു എന്നതാണ് കബാലിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് .
കബലിക്കൊപ്പം തന്നെ മറ്റ് കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാൻ സംവിധായകന് കഴിഞ്ഞു എന്നത് അഭിനന്ദനീയമാണ് .ധൻസികയും രാധികാ ആപ്തയും ആട്ടകത്തി ദിനേശും ഉൾപ്പെടെ എല്ലാവരും കയ്യടി അർഹിക്കുന്നു .
സന്തോഷ് നാരായണന്റെ 'നേരുപ്പ് ഡാ' സോങങ് തീർത്ത ആമ്പിയൻസ് അവർണ്ണനീയമാണ് ,ഒപ്പം ഒർജിനൽ സ്കോറും .
മുള്ളും മലരും ,ദളപതിയും ഉൾപ്പെടുന്ന എന്റെ മനസ്സിലെ രജനിയുടെ മികച്ച സിനിമകളുടെ കൂട്ടത്തിലാണ് കബാലിയുടെ സ്ഥാനം .
ബാഷയോ പടയപ്പയോ പോലെ ഉള്ള ഒരു രജനി ഫിലിം പ്രതീക്ഷിച്ച പോകുന്നവരെ കബാലി നിരാശപ്പെടുത്തും.
രജനി 'അഭിനയിച്ച ' ,സംവിധായകന്റെ ക്രാഫ്റ്റുള്ള ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് കബാലി ഒരു അനുഭവമാണ് .തീർച്ച .


